tag:blogger.com,1999:blog-367928352024-03-14T01:25:56.569-07:00**** കവിതകളും തമാശകളും*****എം.കെ.നംബിയാര്(mk nambiear)http://www.blogger.com/profile/09508202719284498621noreply@blogger.comBlogger17125tag:blogger.com,1999:blog-36792835.post-4180811200699115982011-11-17T10:04:00.000-08:002011-11-17T10:13:36.606-08:00നാലു കവിതകള്‍<span style="font-weight:bold;">1,കറുപ്പനും വെളുപ്പനും</span><br />കറുപ്പനും വെളുപ്പനും ഓടാന്‍ തുടങ്ങി<br />വെളുപ്പന് നൂറു നാഴിക ഓടി ജയിച്ചപ്പോള്‍<br />കറുപ്പന് അറുപതു നാഴികയില്‍ ഓട്ടം നിര്‍ത്തി.<br /><br /><span style="font-weight:bold;">2,വാതം</span><br />വാദിക്കുമ്പോള്‍ ഇടഞ്ഞവാക്കാണ്,<br />വാതമുണ്ടെന്നു അറിയിച്ചത്.<br /><br /><span style="font-weight:bold;">3,പിത്തം</span><br />മുഖങ്ങള്‍ക്ക് മഞ്ഞവര്‍ണ്ണം കൂടിയപ്പോള്‍,<br />പിത്തത്തിനുള്ള ചികിത്സ തേടേണ്ടി വന്നു.<br /><br /><span style="font-weight:bold;"><br />4,കഫം</span><br />വാക്കുകളിലെ പുളിപ്പാണ്,<br />കട്ടികൂടിയ കഫത്തെ ഓക്കാനിച്ചത്എം.കെ.നംബിയാര്(mk nambiear)http://www.blogger.com/profile/09508202719284498621noreply@blogger.com0tag:blogger.com,1999:blog-36792835.post-21113956863730606142011-05-01T11:26:00.000-07:002011-05-01T11:26:43.256-07:00vettamonline.com :: നോവല്‍ :: കളിയരങ്ങ് (നോവല്‍ അദ്ധ്യായം 13) – എം.കെ.നമ്പ്യാര്‍<a href="http://vettamonline.com/">vettamonline.com :: നോവല്‍ :: കളിയരങ്ങ് (നോവല്‍ അദ്ധ്യായം 13) – എം.കെ.നമ്പ്യാര്‍</a>എം.കെ.നംബിയാര്(mk nambiear)http://www.blogger.com/profile/09508202719284498621noreply@blogger.com0tag:blogger.com,1999:blog-36792835.post-62053549459191278672010-04-17T12:25:00.000-07:002010-04-17T13:05:48.678-07:00പാതകളും നാഴികക്കല്ലുകളുംപാതകൾ അവസാനിക്കുന്നില്ല....<br />നടന്നപാതകളെ മാത്രം ഓർക്കുബോൾ,<br />നടക്കാനിരിക്കുന്നവഴികളും ഓർക്കേണ്ടതുണ്ട്.<br />നടന്നവഴികളുടെ ദൂരം നാഴികക്കല്ലിലറിയുബോൾ,<br />നടക്കാനിരിക്കുന്ന വഴികളെ വിഴുങ്ങുന്നു.<br />ചിലപാതകൾക്ക് വീതികുറയുബോൾ,<br />ചലിക്കുന്നവസ്തുവിന്റെ ദിശതെന്നിപ്പോകാറുണ്ട്.<br />ചിലദിക്കുകളിൽ നാലുംകൂടിയ വഴികൾ കാണാം.<br />ചിലരൊക്കെ വഴിതെറ്റിനിൽക്കാറുള്ളതും കൂട്ടുമുക്കുകളിൽതന്നെ.<br />പാതയിലെ ചാണകംവാരുന്ന സ്ത്രീപറയുന്നു,<br />പാതിരാവിൽ വഴിതെറ്റിഓടിയപശുക്കളുടേതാണെന്ന്.<br />പലതും പലർക്ക് സിദ്ധിക്കുന്നതും പാതകളിൽനിന്നുതന്നെ.<br />പലരുടേയും പലതും നഷ്ടപ്പെടുന്നതും വഴികളിൽ തന്നെ.<br />വഴികൾ ജനിച്ചതും വഴികളിൽ ജനിച്ചതും കഥകളാകാറുണ്ട്.<br />പാതകളുടെ ദൂരം ഇന്നേവരെ ആരും ഗണിച്ചിട്ടില്ല.<br />പാതകളുടെ തുടക്കവും ക്രിത്യമായിപ്പറയാൻ ആർക്കും കഴിഞ്ഞിട്ടില്ല.<br />നാഴികക്കല്ലിലെ അക്കങ്ങൾ പലരും ഗണിക്കാറുണ്ട്.എം.കെ.നംബിയാര്(mk nambiear)http://www.blogger.com/profile/09508202719284498621noreply@blogger.com1tag:blogger.com,1999:blog-36792835.post-83313268439761360572009-11-27T11:08:00.000-08:002009-11-29T00:50:08.367-08:00മരം,വിത്ത്,മണ്ണ്<span style="font-weight: bold; color: rgb(0, 0, 153);font-size:180%;" >മരം പറഞ്ഞത്....</span><span style="color: rgb(0, 0, 153);font-size:180%;" ><br /><br /></span><span style="color: rgb(0, 0, 153);font-size:180%;" ><span style="font-weight: bold;">വരണ്ടമണ്ണില്‍ പൊരിഞ്ഞ എന്റെ വേരുകള്‍ക്ക്,</span><br /><span style="font-weight: bold;">ജലധാരകള്‍ തൂകിയപ്പോള്‍,</span><br /><span style="font-weight: bold;">എന്റെ സ്നേഹം കനികളായ് പൂത്തു.</span><br /><span style="font-weight: bold;">കരിയുമെന്നവിശ്വാസത്തിലായിരുന്നു ഇലകള്‍.</span><br /><span style="font-weight: bold;">ഇപ്പോള്‍,ഹരിതവര്‍ണ്ണം പ്രാപിച്ചുകൊണ്ടിരിക്കുന്നു.</span><br /><br /><span style="font-weight: bold;">വിത്തു പറഞ്ഞത്.......</span><br /><br /><span style="font-weight: bold;">എനിക്ക് മുളക്കണം മുളപൊട്ടി വീണ്ടും മരമാകണം.</span><br /><span style="font-weight: bold;">ആകാശമുട്ടോളം വളര്‍ന്ന് വലുതാകണം,</span><br /><span style="font-weight: bold;">കൂടില്ലാത്തക്കിളികള്‍ക്ക് ഒന്നു തലചായ്ക്കാന്‍,</span><br /><span style="font-weight: bold;">ഞാന്‍ നിന്നുകൊടുക്കും.</span><br /><br /><span style="font-weight: bold;">മണ്ണ് പറഞ്ഞത്....</span><br /><br /><span style="font-weight: bold;">ഞാനില്ലാതെ നീയില്ല.</span><br /><span style="font-weight: bold;">നിനക്ക് നിലയുറക്കണമെങ്കില്‍,</span><br /><span style="font-weight: bold;">എന്റെ അനുമതികൂടിയേ തീരു.</span><br /><span style="font-weight: bold;">എനിക്ക് സമ്മതമാണ്.</span></span>എം.കെ.നംബിയാര്(mk nambiear)http://www.blogger.com/profile/09508202719284498621noreply@blogger.com0tag:blogger.com,1999:blog-36792835.post-17048956006006554202009-10-28T03:18:00.000-07:002009-11-06T22:24:51.839-08:00എന്റെ തൊടി(ഉണ്ണിക്കവിത)<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgkIIYeQftR7T17YgO6nefTjcfOW8EB7eoGo0FlMNRCBGhZY2MEGChhTgSVSmYG2Vgp9bRik7Xcla7rRnNpu-i678tM1lC3w6tkk4qHwhDwHLABrGiyl9x8-C3by1PHFR6_Dfcsfw/s1600-h/Untitled-1.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 174px; height: 118px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgkIIYeQftR7T17YgO6nefTjcfOW8EB7eoGo0FlMNRCBGhZY2MEGChhTgSVSmYG2Vgp9bRik7Xcla7rRnNpu-i678tM1lC3w6tkk4qHwhDwHLABrGiyl9x8-C3by1PHFR6_Dfcsfw/s320/Untitled-1.jpg" alt="" id="BLOGGER_PHOTO_ID_5397651082163855490" border="0" /></a><br /><span style="font-weight: bold;"><span style="font-family:courier new;"><span style="color: rgb(204, 51, 204);">കൊത്തിച്ചിനക്കുന്നു കിളികള്‍,<br />കൂഴപ്പിലാവിന്റെ ചക്ക.<br />ചേമ്പിന്റെ തണ്ടിന്റെ ചാരേ,<br />മണ്ണുളിപ്പാമ്പിന്റെ മേള.<br />കുന്നിക്കുരുവിന്റെ വള്ളി,<br />വേലിയെ ചുറ്റിമുറുക്കി.<br />പുളിമരത്തണലിന്നുതാഴേ,ഞങ്ങള്‍-<br />കുട്ടികള്‍ ഊഞ്ഞാലിലാടി.<br />പനമരത്തലകള്‍ കുലുങ്ങി,താഴെ-<br />പനമ്പഴം വീണൊരുകാലം.<br />പട്ടികള്‍കൂട്ടമായെത്തി,<br />പനമ്പഴം ചപ്പിനുകര്‍ന്നു.<br />കൊയ്യമരത്തിലേക്കേറി,ഞങ്ങള്‍-<br />കുട്ടികള്‍ പയ്യേ രുചിക്കാന്‍.<br />നായ്കുരണവള്ളിയില്‍ മുട്ടി,എന്റെ-<br />വെള്ളത്തുടകള്‍ തുടുത്തു.<br />പ്ലാച്ചിന്‍ ഇലകള്‍ പറിച്ചു,പിന്നെ-<br />തേക്കിന് ഇലകള്‍ പറിച്ചു.<br />പന്തലിന് മണ്ഡപം തീര്‍ത്തു,<br />കണ്യാര് കളികള്‍ നടത്തി.<br />പനയോല പരുവത്തിലാക്കി,<br />കാറ്റാടികാറ്റില്‍ പറത്തി.<br />കരിമഷിത്തണ്ടിന്റെ നീരില്‍,<br />തെറികള്‍ കുറിച്ചത് മാച്ചു.<br />അചഛനും അമ്മയുമായി,ഞങ്ങള്‍-<br />പന്തലില്‍ പൊട്ടിച്ചിരിച്ചു.<br />കടലാസു തോണീതുഴഞ്ഞ്,<br />ചെറുചാലിലൂടെക്കളിച്ചു.<br />തേക്കുകള്‍ താളം ചവിട്ടി,<br />കാറ്റിന്റെ താളത്തിനൊപ്പം.<br />തെങ്ങുകള്‍ ആടിച്ചിരിപ്പൂ,<br />തെയ്യങ്ങള്‍ ആടുന്ന പോലെ.<br />വാകയും,വേപ്പും,മുളയും,<br />ദാഹിച്ചുകേഴുന്നപോലെ.<br />മാനത്തടിക്കടിക്കാരോ,<br />ഗുണ്ടുകള്‍ പൊട്ടിച്ചിടുന്നു.<br />കണ്ടത്തുകൂടെ നടന്നു,ഞങ്ങള്‍-<br />തെണ്ടിത്തളര്‍ന്നങ്ങുറങ്ങി.<br />നേരം പടിഞ്ഞാറു ചോത്തു,<br />നാളെ നേരം പുലരാന്‍ കൊതിച്ചു.<br /><br /><br /><br /><br /></span></span></span>എം.കെ.നംബിയാര്(mk nambiear)http://www.blogger.com/profile/09508202719284498621noreply@blogger.com3tag:blogger.com,1999:blog-36792835.post-51960831759625867912009-08-03T06:37:00.000-07:002009-08-03T07:05:16.985-07:00രാത്രികളിലെ ഉദയം<span style="font-weight: bold;"><span style="color: rgb(51, 51, 255);">കവലയില്‍നിന്നും ബാറിലേക്കുള്ളദൂരം...<br />നാഴികക്കല്ലിലെ അക്കങ്ങള്‍ പിന്നിട്ടവഴികള്‍.<br />കൂട്ടിയും കിഴിച്ചും മുഖങ്ങള്‍ ഓര്‍ത്തു വച്ചു.<br />മനസ്സുപഠിക്കാന്‍ പരിശിലനം.<br />മനസ്സു തുറക്കാന്‍ തീക്കനല്‍.<br />മദ്യം ഒഴിക്കാന്‍ അളവു പാത്രം.<br />കുടിക്കുന്നവന്റെ ആഴം അളക്കരുത്.<br />ഭൂതകാലം ഓര്‍ക്കാന്‍ നീലയും ചുവപ്പും കലര്‍ന്ന മാലകള്‍.<br />മണ്ഡപത്തിന്ന് തുടുത്ത പട്ടിന്റെ വര്‍ണ്ണം.<br />നാല്‍പ്പത്തിമൂന്നുശതമാനം സ്കോച്ചും<br />നാല്‍പ്പതു ശതമാനം നവസാരവും ചേര്‍ന്ന്,<br />അര്‍ദ്ധരാത്രിയിലും സൂര്യനെ ഉദിപ്പിക്കുന്നു.<br />സൌഹ്രുദങ്ങള്‍ക്ക് ജാതീഇല്ല.<br />സദാചാരത്തിന്റേയും പണയത്തിന്റേയുംശ്വാസങ്ങള്‍....<br />ആഗോളവല്‍ക്കരണം,അമേരിക്ക,ചൈന...<br />തച്ചന്റെ കരവിരുതിന്റെ നാലുകാലുകള്‍.<br />ഒരേനിറമുള്ള മനസ്സുകള്‍...അന്തരീക്ഷത്തി്ലെ സുഗന്ധം...<br />കണ്ണുകള്‍ക്കുതാഴേയുള്ള കറുപ്പ്,<br />യേശുദാസിന്റേയും റാഫിയുടേയും പാട്ടിന്റെ തിളക്കം.<br />സൂര്യനുദിക്കാറയി..വീണ്ടും വരിക...<br />ഇന്നു ബാങ്ക് റേറ്റ് കുറവാണ്.<br /></span></span>എം.കെ.നംബിയാര്(mk nambiear)http://www.blogger.com/profile/09508202719284498621noreply@blogger.com4tag:blogger.com,1999:blog-36792835.post-60850788188727068522009-06-08T01:54:00.000-07:002009-06-08T02:32:34.794-07:00കാഴ്ച്ചയുടെ മഹാത്മ്യം<span style="font-weight: bold;"><span style="color: rgb(0, 0, 153);"><span style="font-family: courier new;">ഇടതുകണ്ണിലെ കാഴ്ച അയാള്‍ക്കില്ലാതായി.<br />ഇടതു ഭാഗത്തുകൂടി പോയവര്‍ പറഞ്ഞു,<br />ഇവന് കണ്ടഭാവം കാണിക്കുന്നില്ല...<br /><br />വലതുഭാഗത്തെക്കഴ്ചയും അയാളില്‍ നഷ്ടപ്പെട്ടപ്പോള്‍,<br />വലതു ഭാഗത്തുകൂടി നടന്നവരും അയാളെ കുറ്റപ്പെടുത്തി.<br />ഇരുകൂട്ടരും അയാളെ ഒറ്റപ്പെടുത്തി...ഉറക്കെപ്പറഞ്ഞു-<br />ഇവനാരേയും കണ്ടാല്‍ തിരിച്ചറിയാതായിരിക്കുന്നു,<br />ഉരുണ്ടഭൂമിയിലാണെന്നു പോലുഓര്‍ക്കാത്തവന്‍....<br /><br />കാഴ്ചയുടെ മഹാത്മ്യം അയാള്‍ ഓര്‍ക്കുകയായിരുന്നു.<br />പലനിറങ്ങളിലും വിഹരിക്കുന്ന-<br />നിറം മാറിഓടിയ ജീവിയെ അയാള്‍ ഓര്‍ത്തു.<br />മണല്‍ നിറഞ്ഞപുഴയോരങ്ങള്‍...<br />പച്ചനിറമുള്ള പാടങ്ങള്‍...<br />തിരുവാതിരനാളിലെനരച്ചനിലാവുള്ളരാത്രികള്‍...<br />നാലുകെട്ടും,അകത്തളവും,കാവും കുളങ്ങളും..<br />അയാള്‍ക്കു കാണാന്‍ കഴിയുന്നു.<br />ഒന്നും നഷ്ടപ്പെട്ടിട്ടില്ല.<br /><br /><br /><br /><br /></span></span></span>എം.കെ.നംബിയാര്(mk nambiear)http://www.blogger.com/profile/09508202719284498621noreply@blogger.com7tag:blogger.com,1999:blog-36792835.post-47163201368147770032008-03-02T10:45:00.000-08:002008-03-02T11:43:52.535-08:00മണ്ണിലെഗീതം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEggM_qeugDyQFtqrtLKaEkqDBVslf7dsq-PfNP4Z3i-llty-Hv1WK1BOYdZAk-7PsBBgq2SMEMKPIn9NxqBdbArf6ydeHC9oJ8ndvNNXuxfo3_UsDiqgNWampgaO-W3sy5MKqWG9Q/s1600-h/dry+weather.jpg"><strong><img id="BLOGGER_PHOTO_ID_5173219017123916802" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEggM_qeugDyQFtqrtLKaEkqDBVslf7dsq-PfNP4Z3i-llty-Hv1WK1BOYdZAk-7PsBBgq2SMEMKPIn9NxqBdbArf6ydeHC9oJ8ndvNNXuxfo3_UsDiqgNWampgaO-W3sy5MKqWG9Q/s320/dry+weather.jpg" border="0" /></strong></a><strong> <span style="font-size:130%;color:#3333ff;">പുഞ്ചകള്‍പൂക്കുന്നപാടത്തുനിന്നും,</span></strong><br /><span style="font-size:130%;color:#3333ff;"><strong>പാണന്റെ പാട്ടുകള്‍ കേള്‍ക്കാത്തതെന്തേ..?</strong></span><br /><span style="font-size:130%;color:#3333ff;"><strong>കൊക്കുകൊണ്ടായിരം താളമടിച്ചൊരെന്‍,</strong></span><br /><span style="font-size:130%;color:#3333ff;"><strong>കൊത്തുംമരക്കിളികളെവിടെയിഭൂമിയില്‍..?</strong></span><br /><span style="font-size:130%;color:#3333ff;"><strong></strong></span><br /><span style="font-size:130%;color:#3333ff;"><strong>ഇല്ലൊരുമരത്തിന്റെ തണലില്ല ഇവിടെ ഒരു-</strong></span><br /><span style="font-size:130%;color:#3333ff;"><strong>വേരില്ല വിത്തില്ല കായില്ല പൂവില്ല.</strong></span><br /><span style="font-size:130%;color:#3333ff;"><strong>പൂര്‍വികര്‍ പാകിയവിത്തിന്റെ മണികളും,</strong></span><br /><span style="font-size:130%;color:#3333ff;"><strong>പത്തായപ്പുരകളില്‍ കാണുന്നതില്ല.</strong></span><br /><span style="font-size:130%;color:#3333ff;"><strong></strong></span><br /><span style="font-size:130%;color:#3333ff;"><strong>അച്ഛന് വിതച്ചു മുളപ്പിച്ചമണ്ണിലെ-</strong></span><br /><span style="font-size:130%;color:#3333ff;"><strong>നെടുമ്പെരനിറച്ചുള്ള വിത്തുനെല്ലും-</strong></span><br /><span style="font-size:130%;color:#3333ff;"><strong>നെടുവീര്‍പ്പിട്ടുറങ്ങുന്ന കാളനും വെള്ളയും,</strong></span><br /><span style="font-size:130%;color:#3333ff;"><strong>കാടയും കോടയും കിട്ടുവും തങ്കയും-</strong></span><br /><span style="font-size:130%;color:#3333ff;"><strong>ഇല്ലിവിടെ മണ്ണിന്റെ മക്കളായ് മര്‍ത്യരേ..?</strong></span><br /><span style="font-size:130%;color:#3333ff;"><strong></strong></span><br /><span style="font-size:130%;color:#3333ff;"><strong>പുഞ്ചകള്‍ പുഷ്പ്പിച്ച പാടമദ്ധ്യത്തിലെ,</strong></span><br /><span style="font-size:130%;color:#3333ff;"><strong>മാളികയില്‍നിന്നും പാട്ടുകള്‍കേള്‍ക്കുന്നു.</strong></span><br /><span style="font-size:130%;color:#3333ff;"><strong>ചുറ്റും തണല്‍ പാകി നിന്നമരങ്ങളും,</strong></span><br /><span style="font-size:130%;color:#3333ff;"><strong>മവും പലതരം വാകയും ഉമ്മത്തും,</strong></span><br /><span style="font-size:130%;color:#3333ff;"><strong>തേക്കും തളിരിട്ട പ്ലാവിന്റെ മക്കളും,</strong></span><br /><span style="font-size:130%;color:#3333ff;"><strong>കവിനകത്തുള്ള ഔഷധ സസ്യവും,</strong></span><br /><span style="font-size:130%;color:#3333ff;"><strong>ഒക്കെയും സ്വപ്നമായ് കണ്ടുമയങ്ങുന്നു.</strong></span><br /><span style="font-size:130%;color:#3333ff;"><strong>സര്‍വവും സത്യമായ് നമ്മളറിയുന്നു.</strong></span><br /><span style="font-size:130%;color:#3333ff;"><strong></strong></span><br /><span style="font-size:130%;color:#3333ff;"><strong>ആയിരം പ്രാവുകള്‍ പൂര്‍വികരുമായ് വാണ,</strong></span><br /><span style="font-size:130%;color:#3333ff;"><strong>ആ വലിയ വ്രുക്ഷവും വള്ളിയും ഖനികളും,</strong></span><br /><span style="font-size:130%;color:#3333ff;"><strong>ഒരുകൊയ്ത്തു പാട്ടിന്റെ ഏഴുസ്വരംതീര്‍ത്ത,</strong></span><br /><span style="font-size:130%;color:#3333ff;"><strong>പരുവയും ഫണമുള്ളസര്‍പ്പസുന്ദരികളും,</strong></span><br /><span style="font-size:130%;color:#3333ff;"><strong>പുറ്റും പുറംചിതലില്‍ നക്കിത്തുടക്കുന്ന,</strong></span><br /><span style="font-size:130%;color:#3333ff;"><strong>ചോണനുറുംബും ചെറിയപലപ്രാണിയും,</strong></span><br /><span style="font-size:130%;color:#3333ff;"><strong>ഇല്ലിവിടെ മണ്ണിന്റെ കൂട്ടുകാരായ്...</strong></span><br /><span style="font-size:130%;color:#3333ff;"><strong>ഇല്ലിവിടെ മണ്ണിന്നു രോമാഞ്ചമായ്..</strong></span><br /><p><span style="font-size:130%;color:#3333ff;"><strong></strong></span> </p>എം.കെ.നംബിയാര്(mk nambiear)http://www.blogger.com/profile/09508202719284498621noreply@blogger.com2tag:blogger.com,1999:blog-36792835.post-40246163133837778442007-08-31T11:15:00.000-07:002007-08-31T11:44:28.099-07:00മുത്തശ്ശിയും നിഴലുംമച്ചിന്റെപടിയില് മണ്ടകൊണ്ടഞ്ചാറുമുട്ടുമുട്ടി,<br />മുറ്റത്തേക്കിറങ്ങിപ്പോയ് വെട്ടം പതുക്കെ.<br />കൊങ്ങന്‍ വെറ്റില മുറുക്കി മുത്തശ്ശിമുറ്റത്തേക്കിറങ്ങുബോള്‍-<br />വെട്ടംഭയന്നു വഴിമാറിക്കൊടുക്കുന്നു.<br />തട്ടിന്‍പുറത്തൊരു ശുംഭന് എലിയുടെ<br />തട്ടാമുട്ടി പൊടിപൊടിക്കുബോള്‍<br />ഉച്ചത്തില്‍ ഒരൊച്ചയിട്ടു മുത്തശ്ശി<br />എലിയുടെ വാല് മുറിയുന്നു.<br /><br />പത്തായപ്പുരയിലെ തൂണിലെക്കിളിക്കൂട്ടം<br />മുറ്റത്തെ മാവില്‍ പാര്‍ക്കും അണ്ണാറക്കണ്ണന്മാരും<br />മുറ്റത്തുമുത്തശ്ശിയെ കണ്ടതാ ചിലക്കുന്നു<br />മൈനകള്‍ മഞ്ഞച്ചുണ്ടാല്‍ കഥകള്‍ കഥിക്കുന്നു.<br /><br />മീനമാസത്തെ സൂര്യന് ഉച്ചിയില്‍ ഇരുന്നുകൊ-<br />ണ്ടിച്ഛിച്ചഫലങ്ങളെ കരിച്ചുതിന്നീടുന്നു.<br /><br />വളപ്പില്‍ തണലില്ല വടക്കന്‍ കാറ്റുമില്ല<br />വിരുന്നിന്നൊരുക്കുവാന്‍ മുത്തശ്ശി മുറ്റത്തില്ല.<br />തണലിന് കുളിരിലെ കിളികളാരുമില്ല<br />ചിത്രത്തൂണിന്റെ ചത്തമണമേ ബാക്കിയുള്ളു.എം.കെ.നംബിയാര്(mk nambiear)http://www.blogger.com/profile/09508202719284498621noreply@blogger.com2tag:blogger.com,1999:blog-36792835.post-13167478344787093132007-04-27T03:12:00.000-07:002007-04-27T03:12:14.341-07:00ചെറിയ ദ്വീപിലേക്കുള്ള വഴിഎന്റെ മനസ്സ് നൂറ്റാണ്ടുകളുടെ പഴക്കമുള്ളചെറുദ്വീപാണ്.<br />എന്റെ പല്ലുകള്‍ക്ക് ബലമുണ്ടോഎന്നറിയണമെങ്കില്‍-<br />ഒരുഎല്ലിന്‍ കഷ്ണം വായ്ക്കകത്തു വയ്ക്കുക.<br />കരയിലെ കാറ്റും കോളും കൂടുംബോള് ഇവിടെ മനുഷ്യര്‍ വരുന്നു.<br />കുഷ്ടരോഗികളും കാസരോഗികളും എയ്ഡ്സ്ബാധിതരും ഒന്നിച്ച്.<br />പണിക്കാരെ ഇറയത്തു നിര്‍ത്തിയവരും പാറപൊളിക്കുന്നവരുംഒന്നിച്ച്.<br />ഇന്നലത്തെ മന്ത്രിയും നിറമില്ലാത്ത പാര്‍ട്ടിപ്രവര്‍ത്തകരും ഒന്നിച്ച്..<br />ജാഥവിളികളില്ലാതെ ഒന്നിച്ച് ഒരേമനസ്സില്‍ വരുന്നു...<br />ജാതിയും മതവും ദ്രോഹവും രോഷവും മറന്ന്-<br />ജീവന്റെ തുടിപ്പിനെ നിലനിര്‍ത്താന്‍ വരുന്നവര്‍..<br />ദുര്‍ഗന്ധവും ദുഷിപ്പും മറന്ന് ദുരാഗ്രഹങ്ങള്‍ ഇല്ലാതെ,<br />കുറുകെ ചാടുന്ന പൂച്ചയുടെ ശകുനം ഓര്‍ക്കാത്തവര്‍.<br />ജാതകവും പൊരുത്തവും നോക്കാതെ ജാതിയെ മറന്ന്,<br />ജനിക്കാനിരിക്കുന്നകുഞ്ഞിനെ സ്വപ്നം കാണുന്നവര്‍.<br />വഴിപാടുകളിലും വിരുന്നു സല്‍ക്കാരത്തിലും,<br />പഴമ്പുരാണങ്ങളിലും വിശ്വാസമില്ലാത്തവര്‍.<br />കച്ചവടവും കാപട്യവും മറന്ന്-<br />ഒന്നിച്ച് വിളവെടുക്കാന്‍ മോഹിക്കുന്നവര്‍.<br />ഈ ദ്വീപിനെ ആരും ഇഷ്ട്ടപ്പെടുന്നു<br />ഇവിടെ സംസാരിക്കാതെ പ്രവര്‍ത്തിനടക്കുന്നു.<br />ഇവിടെ അഭയാര്‍ത്തികളായി വന്നവര്‍,<br />ഇവിടെനിന്നും പോകാന്‍ വിസമ്മതിക്കുന്നു.<br />തിരമാലകള്‍ പോലും ഈദ്വീപിനെ ശാന്തമായ് പുല്കുന്നു.<br />സുനാമികളും ഭൂമികുലുക്കങ്ങളും ഇവിടെ ഇല്ല.<br />കടലിലൂടെ അല്‍പ്പം നീന്തിവരാമെങ്കില്‍,<br />ഈദ്വീപിലേക്ക് ആര്‍ക്കും കടന്നു വരാം.എം.കെ.നംബിയാര്(mk nambiear)http://www.blogger.com/profile/09508202719284498621noreply@blogger.com1tag:blogger.com,1999:blog-36792835.post-14481763535232461252007-02-02T23:24:00.000-08:002007-02-01T23:25:49.340-08:00വി കെ എന്‍ (കവിത)നിളയുടെ തീരത്തുനിത്യവസന്തമായ്<br />ഇന്നുമീ ചാത്തുവിന് സ്മൃതികള്‍ തെളിയുന്നു<br />പുലരിയില്‍ പുഴയൊരു തങ്കനൂലാവുന്നു,<br />പയ്യന്റെകാലടികള്‍ തീരങ്ങള്‍ ഓര്‍ക്കുന്നു<br />പൂനിലാവെള്ളിയില്‍ പൂഴിമണലിന്റെ<br />ചന്തം നുകര്‍ന്നനിന്‍ ചിന്തകള്‍ കാവ്യമായ്.<br />വില്വാദ്രീശന്റെ തട്ടകവാസിനീ<br />വില്വമലയിലെ പൂമരമാണുനീ<br />പൊട്ടിച്ചിരിപ്പിച്ചചിരിയുടെ മാറ്റൊലി<br />ഇന്നുമീലോകര്‍ക്കു നല്കുന്നു പുഞ്ചിരി.<br />വളയാത്തനട്ടെല്ലില്‍ കുനിയാതെ നിന്നുനീ<br />ഈലോകസത്യങ്ങള്‍പൊട്ടിച്ചിരിയാക്കി.<br />വടക്കുള്ളകൂട്ടാലവീടിന്റെ കോലായില്‍<br />ചാരുകസേരയില്‍ നീയില്ലകൂട്ടിനായ്.<br />കൂടുവാന്‍ നീയില്ല,സ്വന്ത്വനച്ചിറിയില്ല<br />വേദവതിയമ്മനിന്നോര്‍മ ചൊല്ലുന്നു.<br />ചുങ്കവും പാബാടി ദേശവും കൂട്ടരും<br />അംബലവഴിയുമാചക്കനും ചാത്തനും<br />ഒക്കെയും സ്മരണകള്‍ നല്‍കുന്നുനിത്യവും<br />എവിടെ നീ എവിടെ നീ പയ്യന്റെ രൂപമായ്?<br />ചാലിച്ചചമ്മന്തി കടുമാങ്ങകാളനും തോരനുംകൂട്ടിയൊരു-ഊണ്‍തന്നതോര്‍ക്കുന്നു.<br />ചാറല്‍മഴയുടെഗന്ധം നുകരുബോള്‍<br />ചിന്തയില്‍ ഇന്നുമാകാര്യങ്ങളോര്‍ക്കുന്നു<br />സംസ്ക്കാരസാക്ഷരതതിങ്ങുമീനാടിന്റെ,<br />സംസാരഭാഷയില്‍ ലജ്ജ്യയില്ലാത്തവര്‍<br />ഓര്‍ക്കുക,നമ്മളീകുഞ്ചന്റെനാട്ടിലെ-<br />പയ്യനെസ്നേഹിച്ചു വഞ്ചിച്ചതെന്തിന്ന്..?<br />ഇല്ല,മരിക്കില്ല നീ തീര്‍ത്ത സൗരഭ്യ-<br />പൂമരത്തോപ്പുകള്‍ പാരിലൊരിക്കലും<br />ഇല്ലമറക്കില്ല നീതന്നഭാഷയുടെ<br />ചൈതന്യഭാവുകം ഞങ്ങളൊരിക്കലുംഎം.കെ.നംബിയാര്(mk nambiear)http://www.blogger.com/profile/09508202719284498621noreply@blogger.com5tag:blogger.com,1999:blog-36792835.post-30917721244116090222007-01-15T10:30:00.000-08:002007-01-15T10:30:21.985-08:00മിമിക്രിയുഗംആദ്യകാലങ്ങളില് മിമിക്രിക്ക് ഇത്ര പ്രചാരം ഇല്ലായിരുന്നു.ഇന്നിപ്പോള്‍ ജീവിച്ചിരിക്കുന്നവരും,അല്ലാത്തവരുമായി പലരേയും അനുകരിച്ച് നടക്കുന്ന കലാകാരന്മാര് കവലകള്‍ തോറും പാറ്റപോല്‍ പെരുകുകയാണ്.അവതരിപ്പിക്കുന്ന വിഷയത്തില്‍ ഒരു പുതുമയും ഇക്കൂട്ടര്‍ക്കില്ല.കുറേവളിപ്പുകള്‍ കാട്ടി കയ്യടിവാങ്ങിയാല്‍ സിനിമാനടന്മാരായി/നടീമാരായിത്തീരുമെന്ന തോന്നലുകളും ഇക്കൂട്ടരില്‍ ഇല്ലാതില്ല. ചില സിനിമകള്‍ വളിപ്പാക്കുന്നതില്‍ ഇക്കൂട്ടര്‍ നല്ലപങ്കുവഹിച്ചതായി പലനിരൂപകരും വിലയിരുത്തിയത് ശരിയാണ്.<br /><br />സിനിമാനടന്മാര്,രാഷ്ട്രീയനായകന്മാര്‍ തുടങ്ങിയവരെ അനുകരിക്കുന്ന രീതികള്‍ ഇക്കൂട്ടര്‍ക്ക് മാറ്റാന്‍ സാധിക്കാത്ത ഇനമായിമാറിയിരിക്കുന്നു.ടി.വി ചാനലുകളില്‍ ഇത്തരം പരിപാടികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു വിഭവമായി മാറ്റിയെന്നു പറയുന്നതായിരിക്കും ശരി.<br /><br />ജനിക്കാനിരിക്കുന്നകുഞ്ഞുങ്ങള്‍ മിമിക്രിക്കാരാവണേ ഭഗവാനേ എന്നവിളിയും വഴിപാടുകളും വരാനിനി അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല.എം.കെ.നംബിയാര്(mk nambiear)http://www.blogger.com/profile/09508202719284498621noreply@blogger.com0tag:blogger.com,1999:blog-36792835.post-17753516023428406922007-01-04T08:27:00.000-08:002007-01-04T08:27:37.221-08:00മലയാളസിനിമാസീഡികളും റെയ്ഡുംഇന്ന് മലയാളസിനിമകള്‍റിലീസായി തീയറ്ററുകളില്‍ എത്തുബോള്‍ വ്യാജ സിഡികള്‍ പുറത്തുവന്നിരിക്കും.ഇതിന്നെതിരായ റെയ്ടുകള്‍ ഈയിടെ സര്‍ക്കാര്‍ നടത്തുകയും ചെയ്തു.വാസ്തവത്തില്‍ ഇപ്രകാരം സംഭവിക്കുന്നതിന്റെ പൊരുള്‍ എന്താണ്?<br />സിനിമ എല്ലാവരേയും സ്വാധീനിക്കുന്ന മാധ്യമമാണെന്നതില്‍ തര്‍ക്കമില്ല.ചിലര്‍ നടന്മാരെ അനുകരിക്കുന്നു.മറ്റുചിലര്‍ സിനിമകള്‍ കണ്ട് നേരംവെളിപ്പിക്കുന്നു.അഭിനയിക്കുവാന്‍ ഒരു അവസരത്തിന്നുവേണ്ടി പലതവണകള്‍ പലരേയും കണ്ട് വലിയനടന്മാരായവരാണു പലരും.നടന്മാരായിത്തീരുബ്ബോള്‍ നിശ്ചയിക്കുന്നതുക 10,20,50,ലക്ഷങ്ങളായി(ചിലര്‍ കോടികളും<br />കൈപ്പറ്റുന്നു)നിശ്ചയിക്കുബോള്‍,നിര്‍മ്മാണച്ചിലവിണ്ടെ പകുതിയിലേറെ നടന്മാര്‍ക്കുകൊടുക്കെണ്ടിവരുന്നു.ഇതില്‍ ഏറ്റവും കൂടുതല്‍ തുകകൈപ്പറ്റുന്നത് നായകന് പിന്നെ നായിക,സഹനടന്‍...പട്ടികനീളുന്നു...<br />സിനിമ റിലീസായി,കുറഞ്ഞത് 9-10 മാസങ്ങള്‍ ABC CLASS തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുബ്ബോഴാണ് നിര്‍മ്മാതാവിന്നു വല്ലതും ലഭിക്കുന്നതെന്ന് പറയുന്നു.ചിലപടങ്ങള്‍ പരാജയപ്പെടാറും ഉണ്ട്.സംവിധയകരും,അഭിനേതാക്കളും കൈപ്പറ്റുന്നതുകയില്‍ 3/4 ഭാഗമെങ്കിലും കുറക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍,പടം റിലീസായി 2-3 മാസത്തിനകംനിര്‍മ്മാതാവിന്നു ഒറിജിനല്‍ സിഡികള്‍ market ല്‍ ഇറക്കുവാന്‍ സാധിക്കില്ലെ?അപ്പോള്‍ വ്യാജ സിഡികളെ ഭയപ്പെടേണ്ടതില്ലതാനും.ഇതിന്ന് തീരുമാനമെടുക്കേണ്ട്ത് നടീനടന്മാരും സംവിധായകരുമാണ്.സിനിമാനിര്‍മ്മാണച്ചിലവുകള്‍ കുറയാനും,നല്ലസിനിമകളുമായി പുതിയനിര്‍മ്മാതാള്‍ രംഗത്തുവരാനും ഇതുപകരിക്കുമെന്നത് മറക്കരുത്.<br /><br />സിനിമാവ്യവസായത്തെ ആശ്രയിച്ചുകഴിയുന്ന പലര്‍ക്കും ഇതുമൂലം നല്ലതുവരുമെന്നതില്‍ തര്‍ക്കമില്ല.എം.കെ.നംബിയാര്(mk nambiear)http://www.blogger.com/profile/09508202719284498621noreply@blogger.com6tag:blogger.com,1999:blog-36792835.post-51811526036197727252006-12-23T09:33:00.000-08:002006-12-23T09:33:31.428-08:00കണ്ണാടി(ലേഖനം)ഭാരതീയന് ഗള്ഫിലെത്തുബോള് ക്രിത്യമായ ഒരു കണക്കുകളും നമ്മുടെ എംബസ്സികള്‍ സൂക്ഷിക്കുന്നില്ല എന്നതു സത്യമാണു. എതു ഗള്‍ഫ് രാജ്യമെടുത്താലും ക്രിത്യമായ ഒരു കണക്കും തരാന്‍ കഴിയാത്ത എംബസ്സികളാണു നമുക്കു. ക്രിത്യ നിര്‍വഹണത്തിലുള്ള പാളിച്ച്ഛകള് തന്നെയാണു അതിണ്ടെ കാരണം.കുറ്റങളും കുറവുകളും സ്വയം അഗീകരിക്കാത്ത ബാലിശമായ ചിന്താഗതി നമ്മളില്‍ കൂടിക്കൂടി വരികയാണ്.മറ്റുരാജ്യങളിലെ പൌരന്മാര് ഗാള്ഫിലെത്തുംബോള് എംബസ്സി അധിക്രിതര്‍ നേരില്‍ ചെന്ന് സ്വീകരിക്കുകയോ,സ്പോണ്സര്മാരില് നിന്നു നേരിട്ട് തൊഴിലാളിയുടെ എല്ലാകാര്യങളും തെളിവെടുക്കുകയും ചെയ്യുന്ന വിശാലമനസ്കത നമുക്കും അനുകരിച്ചുകൂടെ?<br />തൊഴില്‍ തേടി വന്ന വ്യക്തികള്‍,താമസസ്തലങളിലെ കക്കൂസും,കുളിമുറിയും വ്രിത്തിയാക്കറില്ല.കംബനി അധിക്രിതരാണ് അതു ചെയ്തു തരേന്ട്തെന്ന മട്ടില്‍ ഫ്ലഷ്പോലും ചെയ്യാതെ പരിസരം നാറ്റിക്കുന്ന പലരും നമുക്കിടയില്‍ സാക്ഷരരായി നടക്കുന്നു.<br />വിയര്പ്പുനാറ്റംസ്വയം മനസ്സിലാക്കാത്ത എത്രയോ വ്യക്ത്തികള്‍ നമുക്കു ചുറ്റും നമ്മെ കറക്കാരുണ്ട്?ചെറിയതുകക്കു ലഭിക്കുന്ന പലസുഗന്ധദ്രവ്യങളും ഈ നൂറ്റാണ്ടില്‍ ഉപയോഗിക്കാനുള്ളതാണെന്ന കാര്യം ഇക്കൂട്ടര്‍ മറക്കുകയാണോ..?പുതിയ റ്റൈയും,കോട്ടും അണിയുന്നതുകൊന്ടുനാറ്റം ഇല്ലാതാവുന്നില്ല.സോപ്പു കൊണ്ട് കക്ഷം,കഴുത്ത്,ഗുഹ്യഭാഗങള് മുതല്‍ ദേശങള്‍ ദിനവും രണ്ടു തവണയെങ്കിലുംവ്രിത്തിയാക്കുകയും,വാസനദ്രവ്യങള് പുരട്ടുകയും ചെയ്താല്‍ നമുക്കിടയിലെ നാറ്റം മുക്കാലും കുറഞ്ഞുകിട്ടും.പിന്നെ കാല്ഭാഗമല്ലെ സഹിക്കേണ്ടു...?<br />ഒരു ജ്യോടി സോക്സ്കഴുകാതെ പലതവണ ഉപയൊഗിച്ച്,സോക്സു തുളഞ്ഞു വിരലുകള്‍ പുറ്ത്തു വരുബോള്‍ സോക്സു നിര്‍മ്മാതാക്കളെ പഴിചാരി നടക്കുന്ന രീതികള്‍ ഇനിയെങ്കിലും മാറ്റിക്കൂടെ?ഒരു കുല തേങ,എറിഞ്ഞൂ വീഴ്ത്താന്‍ പാകത്തില്‍ തൂവാലകളെ മാറ്റിയെടുക്കുന്നരീതികളും വിരളമല്ല.ഹോട്ടലിലും ഓഫീസുകളിലും റ്റോയ്ലെറ്റ് ഉപയൊഗിച്ചുകഴിഞ്ഞാല്,റ്റിഷ്യു പേപ്പരുകള്‍ ഡസ്ബിനില്‍ ഇടുന്ന എത്രപേര്‍ നമുക്കിടയില്‍ ഉണ്ട്?പാന്‍പരാഗും തിന്ന് ഗോവണിപ്പടികളില്‍ തുപ്പുന്ന നമുക്ക് നമ്മെ തിരിച്ചറിയാതെ പോകുന്നത് പരിതാപകരം തന്നെ.എം.കെ.നംബിയാര്(mk nambiear)http://www.blogger.com/profile/09508202719284498621noreply@blogger.com10tag:blogger.com,1999:blog-36792835.post-4311661697790856422006-11-23T23:34:00.000-08:002006-11-25T02:23:56.018-08:00നാടും വോട്ടുംചുഴലിക്കാറ്റാല് ഇവിടമ്മുഴുവന്‍<br />ചുഴികള്‍ നിറയുന്നു<br />ചുടുകണ്ണീരിന് പെരുമഴയിവിടെ<br />തെരുതെരെ ദിനവും ചൊരിയുന്നു.<br />വോട്ടുകള്‍കിട്ടിജയിപ്പവരെല്ലാം<br />വട്ടുപിടിച്ചുഭരിക്കുന്നു<br />വോട്ടിനുതോക്ക്,വീട്ടിനുതേക്ക്<br />തേക്കീനു കാട്ടില്‍ വീരപ്പന്മാര്....<br />നന്മകള് വിളയും പുഞ്ചപ്പാടം,<br />നനവില്ലാതെയുണങ്ങുന്നു.<br />സാഹോദര്യം ഇരുളിന്നിടയില്‍,<br />വഴിയറിയാതെ പിടക്കുന്നു.<br />അടിമത്തിന് അകിടിന് ചൂടില്‍<br />സതതം പാലുചുരത്തുന്നു<br />കാപട്യത്തിന് ദുസ്സഹഗന്ധം<br />കാട്ടുതീപോല്‍ പടരുന്നു.<br />നാടേ..നിന്നുടെ സായുജ്യം<br />സ്വതന്ത്രത്തില്‍ മാഞ്ഞുവോഎം.കെ.നംബിയാര്(mk nambiear)http://www.blogger.com/profile/09508202719284498621noreply@blogger.com1tag:blogger.com,1999:blog-36792835.post-77786402273174045512006-11-05T07:00:00.000-08:002006-11-06T12:18:31.594-08:00കൊച്ഛുണ്ണിയാര്‍ (ചെറുകഥ)ജാതകാല്‍ വിദേശവാസയോഗമുള്ളകിരിയത്തിലെ നായരെ മാത്രമെ തനിക്ക് ഭര്‍ത്താവായി സ്വീകരിക്കാന്‍ പറ്റു എന്ന വാശിയിലയിരുന്നു രാധാമണി.അതിന്നായിചെയ്യാത്തവഴിപാടുകളില്ല,പോകാത്ത അംബലങളീല്ല.എന്തായാലും ഇന്നിപ്പോള്‍ കൊച്ചുണ്ണി നായരുടെ ഭാര്യയാണു രാധാമണി.സകല സുഖങളും നിറഞ്ഞ ഇവരുടെ ജീവിതരീതി പലനായന്മാരിലും അസൂയ ഉളവാക്കുന്നതായി രാധാമണി സ്വപ്നം കാണുന്നു<br />ഇന്നിപ്പോള്‍ ഗള്‍ഫില്‍ പോകാന്‍ കഴിഞ്ഞത് ഗുരുവായൂരപ്പന്റെ അനുഗ്രഹമാണെന്ന് അമ്മ പറയുംബോള് ജാതകബലം കൂടി അതിന്ന് ഹേതുവായെന്നു രാധാമണി ഓര്‍മിപ്പിക്കും.<br />ഗള്‍ഫില്‍ വന്നകാലത്ത് കൊച്ചുണ്ണിനായരുടെ ശബള ദിര്‍ഹം പേഴ്സില്‍ വരുംബോള് നായരറിയാതെ വലിച്ചു മാറ്റുന്ന പതിവ് രാധാമണിക്കു വശമായിരുന്നു.പലവഴിക്കും വരായ കൂട്ടാന്‍ പലവിദ്യകളും ഉപദേശിച്ചിരുന്നുവെങ്കിലും,സന്മാര്‍ഗചിന്തകനായ നായര്‍ കള്ളുപോലുംകുടിക്കാതെ ജീവിക്കുകയായിരുന്നു.കുടിച്ച്ലക്കുകെടുബോള്‍ വല്ലമാര്‍ഗ്ദര്‍ശികളും കടന്നുവരുമോ എന്ന പേടിയും മൂപ്പരെ ഭയപ്പെടുത്തിയിരിക്കണം.<br />ഇന്നിപ്പോള്‍ രാധാമണിക്ക് ടീച്ചറുപണി,വീട്ടിലിരുന്നുള്ള ടുഷന് പണി.. എല്ലാതരത്തിലും നല്ലവരുമാനം ലഭിക്കുന്നു.കൊച്ചുണ്ണിനായര്‍ ലക്കി മാന്‍.പാലക്കാടന്‍ ഭാഷയില്പറഞാല് നല്ലകൂട്ടത്തിലാണ്.അങിനെ സകലമാനപേരും നല്ലതുമാത്രം പറയുംബോഴും ഒരു തരത്തിലും ചിലവാക്കാനുള്ളവകുപ്പുകളില്‍ അവര്‍ ചെന്നു പെടാറില്ല.<br />അമ്മദൈവമാണ്.ചെറുപ്പത്തില്‍അച്ച്ന്‍ മരിച്ച്പ്പോള്‍ പരവശം അറിയിക്കാതെ,അമ്മപെട്ടകഷ്ട്ടംകൂട്ടുകാര്‍ക്കിടയില്‍ നായര്‍ എപ്പഴും പറയാറുണ്ട്.ഇന്നിപ്പോള്‍ അമ്മ ഒറ്റക്ക് നാട്ടില്‍ കഴിയുന്നതില്‍ വിഷമമുള്ളതായി രാധാമണിയോട് പറയാറുണ്ട്.അമ്മയെ ഗള്‍ഫിലേക്ക് കൊണ്ടുവരാനുള്ളസൂചന ചില്ലറപ്രശ്നങളെ ജനിപ്പിക്കുബ്ബോള്‍ തല താഴ്ത്തി ഇരിക്കലാണു പതിവ്.<br />അടുക്കളകാര്യങളിലും മറ്റും സഹായം പ്രതീക്ഷിച്ച്,അമ്മയെ കെട്ടിയെടുത്തോളിന്‍ നായരെ...എന്നു രാധാമണിഉറക്കെ സമ്മതിച്ചുവെന്നാണു ജനസംസാരം.അമ്മയായ ചീരോമ്മ ഗള്‍ഫിലെത്തി.വ്രിത്തിയുള്ളപാതകളും,മുഷിയാത്ത കെട്ടിടങളും,പുതിയതരം കാറുകളും അമ്മയെ അത്ഭുത്പ്പെടുത്തിയത്രെ.<br />ചീരോമ്മയെ കണ്ടതും സമീപവാസികളായ പലരും ജനല്‍ വഴിയും സൂത്രോട്ടവഴിയും നോക്കി കുശുകുശുക്കുന്നത് രാധമണി കണ്ടു.എല്ലം അസൂയയാണെന്നു ധരിപ്പിക്കുകയും ചെയ്തു.<br /><br />കൂടെ ജ്യോലി ചെയ്യുന്ന പലരുടേയും വീടുകളില്‍ അമ്മയെ പ്രദര്‍ശിപ്പിക്കുന്ന പതിവ് ദിനം പ്രതി വര്‍ധിച്ചു.കൂടതെ പലസംഘടനകളുടേയും ഓണസദ്യകളില്‍ ചീരോമ്മയുടെ സാന്നിധ്യം തൂറ്റലില്‍ കലാശിക്കാന്‍ തുടങി.വായു,പിത്ത,കഫാദികള്‍ക്കൊപ്പം,പഞ്ച്സാര,കൊഴുപ്പ്,തുടങിയവയുംചീരോമ്മയെ വിശ്രമിപ്പിക്കാന്‍ സഹായിച്ചു.<br />അടുക്കളയില്‍ അമ്മയുടെ സാന്നിധ്യംതീരെ ഇല്ല എന്നായപ്പോള്‍ രാധാമണികലി തുള്ളുന്നത് നായരോടായിരുന്നു.പ്രേയസിയുടെ ശംബളം എക്സ്ചേഞ്ച് വഴി കൂട്ടുംബോള്‍ ഒന്നും പറയാതെ കുനിഞിരിക്കും.<br />ചീരോമ്മയുടെ സൂക്കട് കലശലായപ്പോള്‍ രാധാമണിയുടെ അവധി കൂടാന്‍ തുടങി.ഇടക്കിട്ക്കുള്ള അവധി വര്‍ധിച്ച്പ്പോള്‍ പെര്മനെന്റ് അവധിക്കുള്ള അനുവാതം സ്കൂളില്‍ നിന്നും പെട്ടെന്നു കിട്ടി.പണിപോയരാധാമണിടിച്ചറെ കാണുബോള്‍ പണിയുള്ളടീച്ചര്‍മാര്‍ സുഖവിവരങള്‍ ചോദിച്ചു രസിക്കാനും തുടങി.<br />അമ്മക്കു രോഗം കലശലാവുബ്ബോള്‍ നായരേയും അവധി എടുപ്പിച്ച് കലിതുള്ളുന്നപതിവ് ലഹരിയായി.അവധി ദിനങള്‍ കൂടീയപ്പോള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തി ,ക്രിഷി പ്പണി തുടരാന്‍ കമ്പനിഅധികാരികള്‍ നായര്‍ക്കു അവസരം കൊടുത്തു.<br />ഇന്നിപ്പോള്‍ രാധമണി പറയുന്നത്,വിദേശവസയോഗം മത്രമല്ല,ക്രിഷികാര്യങളീലും ഉയര്‍ച്ച ഉള്ള ജാതകാ..കൊച്ചുണ്ണിനായരുടെ.എം.കെ.നംബിയാര്(mk nambiear)http://www.blogger.com/profile/09508202719284498621noreply@blogger.com1tag:blogger.com,1999:blog-36792835.post-1162222591841211572006-10-30T05:46:00.000-08:002006-10-31T11:51:55.776-08:00നട്ടെല്ല്മധുരംകണ്ടഉറുബുകളെ പോലെ<br />മനുഷ്യമുതുകില്‍ നിരനിരയയി നട്ടെല്ലു നിലകൊള്ളുന്നു<br />കെട്ടിയ പെണ്ണിനെ പോറ്റാനും, കൊട്ടും, കുരവയും കെട്ടു തട്ടകതില്‍ നില്പ്പാനും,<br />കെട്ടാത്ത പെണ്ണിനെ കുലടയാക്കാനുംസാധിപ്പതു നട്ടെല്ലിന് കഴിവുകളെത്രെ.<br />കാലില്‍ തൊട്ട് കൈ ഉച്ഛിയില്‍ വെച്ച് ധ്യാനിച്ച്,<br />കഴുത്ത് അറ്ത്തു പുല കുളികഴിച്ച്,<br />ദേശത്തേ കുട്ടരെ പതിനാറുണ്ണിച്ഛു’<br />ദേഹവും, ദേഹിയും ഭ്സ്മമാക്കി,<br />പുഴയിലൊഴുക്കുന്നതും നട്ടെല്ലുതന്നെ.<br />നല്ലവന്‍ടെ നെല്ലുണ്‍ടും തന്നവന്ടെ ചോര കുടിച്ചും<br />വല്ലവനും വേണ്ടി ചുരുട്ടിനു പല്ലു കാട്ടുന്ന<br />വില്ലാളിവീരനാണത്രെ നട്ടെല്ലു.<br />വില്ലു കൊണ്ടു എല്ലൊടിച്ഛും,<br />തോക്കു കൊണ്ടു താളമടിച്ചും<br />വല്ലവനും വേണ്ടിതന്നവണ്ടെ നെഞ്ചില്‍<br />വാളുകുത്തിക്കുന്നതും വിരുതന് നട്ടെല്ലുതന്നെ.എം.കെ.നംബിയാര്(mk nambiear)http://www.blogger.com/profile/09508202719284498621noreply@blogger.com3